ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓഫ് ലൈൻ



ഓപ്പറേഷന്തിയ്യേറ്ററിന്റെ മുന്പിലിരുന്നു തന്റെ സ്മാര്ട്ട് ഫോണില്ഫേസ്ബുക് അപ്ഡേറ്റ് തപ്പുകയായിരുന്നു ഉമേഷ്. ഒരു ആക്സിഡന്റ് കേസുമായ് വന്നതാണ് ബാലേട്ടനും സുഹൃത്തുക്കളും. 
ഓപ്പറേഷന്തിയ്യേറ്ററില്നിന്നും പുറത്തേക്ക് വന്നു നഴ്സ് പറഞ്ഞു. "പര്വതിയുടെ ഹസ്ബന്റ്............".. ഉമേഷ് എഴുന്നേറ്റ് ചെന്നു...
"
സിസേറിയന്ആണ്. blood വേണ്ടി വരും.."..
.
"
സിസ്റ്ററെ, ബ്ലഡ് ഗ്രൂപ് ഏതാ????"..
.
"
താന്എന്തൊരു ഭര്ത്താവടോ.. സ്വന്തം ഭാര്യയുടെ ബ്ലഡ് ഗ്രൂപ് അറിയില്ലേ??.. A -ve .. കിട്ടാന്അല്പം പ്രയാസം കാണും...".....
അല്പനേരം ആലോചിച്ച ശേഷം ഉമേഷ് ഫേസ്ബുകില്പോസ്റ്റ് ചെയ്തു..
"Need A-ve blood .. Urgent..."...
വാട്സപ്പില്പലര്ക്കും മെസേജ് അയച്ചു...
ലൈക്കുകളും കമ്മന്റുകളും സ്മൈലികളും പല രൂപത്തില്വന്നെങ്കിലും blood മാത്രം വന്നില്ല... 
കാര്യം മനസ്സിലാക്കിയ ബാലേട്ടന്സുഹൃത്തുക്കളില്ഒരാളോട് പറഞ്ഞു.. "നീ പൊയ് ഷാജിയെയും കൂട്ടി ഇങ്ങ് വാ .."
അല്പസമയത്തിനകം ഷാജി എത്തി.. ഉമേഷ് അപ്പോഴും ഫോണില്കണ്ണും നാറ്റ് ഇരിപ്പായിരുന്നു. ബാലേട്ടന്ഉമേഷിനോട് പറഞ്ഞു... "ഇത് ഷാജി.. blood ഇവാന്കൊടുത്തോളും.."..
ഉമേഷിന്റെ മുഖത്ത് സ്വിച്ച് ഓണ്ചെയ്ത മൊബൈല്ഫോണിന്റെ സ്ക്രീനില്എന്ന പോലെ പ്രകാശം നിറഞ്ഞു...
"oh... that's great ...."....
കൂടുതല്ഒന്നും അവന്പറഞ്ഞില്ല.....
അവന്ഫെസ്ബൂകില്അടുത്ത പോസ്റ്റ് നടത്തി..
-got blood .... feeling
ആശ്വാസം..
.
എല്ലാം ഭംഗിയയ് കഴിഞ്ഞപ്പോള്അവന്ബാലേട്ടനോട് ചോദിച്ചു....
.
.

"ഫേസ്ബുക് ഡി ഒന്നു പറയാമോ.. ഞാന്ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാം............!!!! "

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...